ആരക്കുഴ പള്ളിക്കു സഭാ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം: മാര്‍ ആലഞ്ചേരി

 

ആരക്കുഴ: ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിക്കു സഭാ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. അനേകം ഇടവകപ്പളളികളുടെ മാതൃദേവാലയമായ ആരക്കുഴ പള്ളി ആദ്യം പിറവിയെടുത്ത എട്ടു ഫൊറോന പള്ളികളില്‍ ഒന്നാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിയശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
ആയിരം വര്‍ഷം മുമ്ബ് ആയിരം കത്തോലിക്ക കുടുംബങ്ങള്‍ ഉണ്ടായിരുന്ന ആരക്കുഴ ഇടവക പിന്നീടു പലതായി വിഭജിക്കപ്പെട്ടു.മലബാര്‍ പ്രദേശത്തേക്കും ഹൈറേഞ്ചിലേക്കും തൊടുപുഴ പ്രദേശത്തേക്കും ഇവിടെനിന്നു അനേകം കുടുംബങ്ങള്‍ കുടിയേറി. കുടിയേറ്റ മേഖലയില്‍ ആത്മീയചൈതന്യം നിറച്ചുകൊണ്ടുള്ള അജപാലന പ്രവര്‍ത്തനമാണ് കോതമംഗലം രൂപത ചെയ്തുവരുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തും ആരാധനക്രമത്തിലും സെമിനാരി പരിശീലനത്തിലും പ്രശംസനീയമായ സ്ഥാനമാണ് രൂപതയ്ക്കുള്ളത്. സഭയ്ക്കും സുവിശേഷത്തിനും ക്രിസ്തുവിനും സാക്ഷ്യം വഹിക്കാന്‍ കഴിയുന്നവരായി നമ്മള്‍ മാറണം. സഭയ്ക്കു മ്ലാനത വരുത്തുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പാടില്ല. സഭയിലും സമൂഹത്തിലും ധ്രുവീകരണം സംഭവിക്കുന്നുണ്ട്. അഭിപ്രായത്തിന്‍റെയും ആശയത്തിന്‍റെയും പേരിലും ഭിന്നിപ്പ് നിലനില്‍ക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തനരംഗത്തെ നന്മകള്‍ക്കു പ്രോത്സാഹനം നല്‍കണം. മതത്തിന്‍റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മതത്തിന്‍റെ പേരിലുള്ളതടക്കം എല്ലാവിധ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ക്രിസ്ത്യാനി എതിരാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ആരക്കുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തിയതു ദൈവത്തിന്‍റെ പദ്ധതിയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. ആരക്കുഴയുടെ പ്രൗഢിയും പാരമ്ബര്യവും പുനഃസ്ഥാപിക്കുകയാണ് ഇതുവഴി നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉയിര്‍പ്പിന്‍റെ വലിയൊരു സമ്മാനമാണ് ആരക്കുഴ ഇടവകയ്ക്കു ലഭിച്ചിരിക്കുന്നതെന്നു മൂവാറ്റുപുഴ രൂപത മെത്രാന്‍ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അനുഗ്രഹപ്രസംഗത്തില്‍ പറഞ്ഞു. മോണ്‍. ഫ്രാന്‍സീസ് കീരമ്ബാറ, പവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ നവ്യമരിയ സിഎംസി, ഇടവക പ്രതിനിധി ഐപ്പച്ചന്‍ തടിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ച്ച്‌പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ സ്വാഗതവും അസി. വികാരി ഫാ. ആന്‍റണി ഞാലിപ്പറമ്ബില്‍ നന്ദിയും പറഞ്ഞു. ആരക്കുഴഗായകസംഘത്തിന്‍റെ ഗാനവും കുട്ടികളുടെ പ്രെയര്‍ഡാന്‍സും മിഷന്‍ലീഗ് അംഗങ്ങളുടെ ആക്ഷന്‍സോംഗും ചടങ്ങിനെ വര്‍ണാഭമാക്കി.i

Back to top button
error: Content is protected !!