കോതമംഗലം മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

കോതമംഗലം: വാരപ്പെട്ടി, നെല്ലിക്കുഴി, കോതമംഗലം നഗരസഭാ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു.13 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ ആളുകള്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളതായാണ് അനൗദ്യോഗിക വിവരം.
വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം 26 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഡെങ്കപ്പനി ബാധിത പ്രദേശത്ത് ആരോഗ്യവകുപ്പ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഫലമായി രോഗം നിയന്ത്രണവിധേയമായിരുന്നു. ഇടവേളയ്ക്ക് ശേഷം വാരപ്പെട്ടിയില്‍ രോഗം വീണ്ടും പടരുന്നതായാണ് സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മൈലൂര്‍, പൊത്തനാക്കാവ് ഭാഗങ്ങളിലാണ് ഇക്കുറി രോഗം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
കോതമംഗലം നഗരസഭയിലെ വെണ്ടുവഴിയില്‍ മൂന്നു പേര്‍ക്കും നെല്ലിക്കുഴി പഞ്ചായത്തിലെ ഇളമ്ബ്ര, മറ്റത്തിപ്പീടിക ഭാഗത്ത് നാല് പേര്‍ക്കുമാണ് ഡെങ്കപ്പനി ബാധിച്ചിട്ടുള്ളത്.
കോവിഡ് പശ്ചാത്തലത്തില്‍ കാക്കാനാട് പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ ഡെങ്കിപ്പനി പരിശോധന സാധ്യമല്ലാത്തതിനാല്‍ അതാത് പ്രദേശത്തെ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ കാര്‍ഡ് ടെസ്റ്റിലൂടെയാണ് പരിശോധന നടത്തുന്നത്.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വാരപ്പെട്ടിയില്‍ പ്രതിരോധ പ്രവര്‍ത്തന ഭാഗമായി രോഗബാധിത പ്രദേശത്ത് ഫോഗിംഗ് നടത്തുകയും കൊതുക് ഉറവിട നശീകരണവും നടത്തിവരികയാണ്.

Back to top button
error: Content is protected !!